Uncategorized
സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ മഴക്ക് സാധ്യത :3 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മലയോര മേഖലകളിൽ കടുത്ത ജാഗ്രത നിർദ്ദേശം. കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യത.
മദ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിനും തമിഴ്നാടിന് സമീപപ്രദേശത്തുമായി ചക്രവാദ ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Uncategorized
ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
ന്യൂഡൽഹി ; നീറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിന് നേരെ പൊലീസ് ലാത്തി വീശി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്കേറ്റു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹി ജന്തർമന്ദിറില്‍ സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നിയിച്ച് പാർലമെന്റ് മാർച്ച് എന്ന നിലയില്‍ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനീവാസ് നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോള്‍ പൊലീസ് ലാത്തി വീശുകയായിരുന്നു.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Uncategorized
70 വയസ് കഴിഞ്ഞ എല്ലാവര്ക്കും സൗജന്യ ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ച് രാഷ്ട്രപതി
ഡൽഹി ; കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴില്‍ എഴുപത് വയസിനു മുകളില്‍ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു.പാർലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങള്‍ രാജ്യത്തെ 55 കോടിയോളം ജനങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ലോകത്തെ ഏറ്റവും വലിയ പൊതുജനനിക്ഷേപ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന. ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഈ സേവനത്തിന്റെ ഗുണഫലം 12 കോടിയോളം കുടുംബങ്ങള്‍ക്ക് ലഭിക്കും.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Uncategorized
കളിയിക്കാവിളയിലെ കൊലപാതകം: കൂടുതൽ പേർക്ക് പങ്കെന്ന് സൂചന
തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമ കരമന സ്വദേശി ദീപുവിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് സൂചന. പാറശാല സ്വദേശി സുനിലിനായി തിരച്ചിൽ.
കൊല നടത്തുന്നതിന് മുമ്പ് ചൂഴാറ്റുകോട്ട അമ്പിളിക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് നെയ്യാറ്റിൻകരയിലും പാറശാലയിലും സർജിക്കൽ ഷോപ്പ് നടത്തുന്ന സുനിലാണ് എന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
കൈയിൽ ഗ്ലൗസ് ധരിച്ച ചൂഴാറ്റുകോട്ട അമ്പിളി ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തിയ ശേഷം കാറിൻ്റെ പിൻസീറ്റിലിരുന്ന് സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കൃത്യം നടത്തുകയായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ . പിടിയിലായപ്പോൾ “കോല നടത്തിയത് ദീപു പറഞ്ഞിട്ടാണ്. ഇൻഷുറൻസ് തുക ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.” എന്നാണ് അമ്പിളി നൽകിയിരിക്കുന്ന മൊഴി.
എന്നാൽ കൂട്ടു പ്രതികളെ രക്ഷിക്കാനുള്ള അമ്പിളിയുടെ ശ്രമമാണ് ഇതിന് പിന്നിൽ എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന അമ്പിളിക്ക് ടീ ഷർട്ടും പാന്റും വാങ്ങി നൽകിയത് പാറശാല സ്വദേശിയായ സുനിലാണ് എന്നാണ് പോലീസ് കരുതുന്നത്.
നിലവിൽ അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ:
ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനായിരുന്നു ദീപുവിൻറെ പദ്ധതി. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം കാത്തുനിൽക്കാം എന്ന് പറഞ്ഞ് മടങ്ങിയ അമ്പിളി കളിയിക്കാവിളയിൽ എത്തിയ ദീപുവിനെ പണത്തിനായി കൊലപ്പെടുത്തുകയായിരുന്നു.
ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയതായും പിന്നീട് വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു എന്നും അമ്പിളി മൊഴി നൽകിയിട്ടുണ്ട്.
കൊല നടത്തിയ ശേഷം കാറിൽ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിൽ നിന്നും ഒരു ഓട്ടോറിക്ഷ പിടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടന്ന് ബസ്റ്റാൻഡിൽ എത്തി നേരെ വീട്ടിൽ പോയ പ്രതി പണം വീട്ടിൽ സൂക്ഷിച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു.
ബാഗിൽ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു. കത്തിയ വസ്ത്രത്തിന്റെ ബാക്കിയും ഏഴ് ലക്ഷം രൂപയും ഇന്ന് അമ്പിളിയുടെ വീട്ടിൽ നിന്നും അന്വേഷണസംഘം കണ്ടെടുത്തു.
സുനിലിന്റെ പങ്ക് വ്യക്തമായ സ്ഥിതിക്ക് സുനിൽ നൽകിയ കൊട്ടേഷൻ ആണോ കൊലപാതകം എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Uncategorized
വന്ദേഭാരത്തിന്റെ വേഗത കുറക്കാൻ നിർദ്ദേശവുമായി റെയിൽവേ
ഡൽഹി ; വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ റെയില്‍വേ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വന്ദേഭാരതിനൊപ്പം ഗതിമാൻ എക്സ്പ്രസിന്റെയും വേഗം കുറയ്ക്കാനാണ് തീരുമാനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. ഇതിന് പുറമേ നോർത്ത് സെൻട്രല്‍ റെയില്‍വേ മറ്റ് നിരവധി ട്രെയിനുകളുടെ വേഗത കുറയ്ക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
ശതാബ്ദ്ധി എക്സ്പ്രസിന്റെ വേഗത 150 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായും കുറയ്ക്കും. ഗതിമാൻ എക്സ്പ്രസ് (ട്രെയിൻ നമ്ബർ 12050/12049 ഡല്‍ഹി-ഝാൻസി-ഡല്‍ഹി), വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്ബർ 22470/22469 ഡല്‍ഹി-ഖജുരാഹോ-ഡല്‍ഹി), റാണി കമലാപതിയിലേക്കുള്ള രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകള്‍ (ട്രെയിൻ നമ്ബർ 20172/20171, ട്രെയിൻ നമ്ബർ 12002/12001 ഡല്‍ഹി-റാണി കമലാപതി-ഡല്‍ഹി) എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറയ്ക്കുന്നത്.
വേഗത കുറയ്ക്കുന്നതോടെ ഈ ട്രെയിനുകളുടെ യാത്രാസമയം 25-30 മിനിറ്റ് വരെ വർദ്ധിക്കും. വേഗം കുറയ്ക്കല്‍ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് തീരുമാനം. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ട്രെയിനുകളുടെ വേഗത കുറയ്ക്കണമെന്ന് നേരത്തേ ആവശ്യം ഉയർന്നെങ്കിലും പലപല കാരണങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വർദ്ധിപ്പിച്ചിട്ടും അടുത്തിടെ ഒന്നിലധികം ട്രെയിൻ അപകടങ്ങള്‍ ഉണ്ടായതാണ് വേഗം കുറയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.
സിഗ്നല്‍ തകരാറുകളോ ലോക്കോ പൈലറ്റുമാരുടെ പിഴവോ ആണ് ഈ അപകടങ്ങള്‍ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. വേഗതും പ്രിമിയം സൗകര്യങ്ങളുമായിരുന്നു വന്ദേഭാരതിന്റെ പ്രധാന സവിശേഷതകളായി ഉയർത്തിക്കാണിച്ചിരുന്നത്. തിക്കിലും തിരക്കിലും പെടാതെ ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്താമെന്നതായിരുന്നു കൂടുതല്‍ യാത്രക്കാരെ വന്ദേഭാരതിലേക്ക് ആകർഷിച്ചത്. അതിനാല്‍ത്തന്നെ വേഗത വെട്ടിക്കുറയ്ക്കുമ്ബോള് യാത്രക്കാർ എതിർപ്പുയർത്തുമോ എന്ന ഭയം റെയില്‍വേ അധികൃതർക്കുണ്ട്.
വന്ദേഭാരതിന്റെ വേഗത കുറയ്ക്കുന്നതിനനുസരിച്ച് പാസഞ്ചർ ട്രെയിനുകള്‍ ഉള്‍പ്പടെയുള്ളവയുടെയും സമയം പുനക്രമീകരിക്കേണ്ടിയും വരും. ഇതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Uncategorized
വെള്ളം കലർന്ന ഡീസൽ അടിച്ച് കാറിന് തകരാർ ; ഇടപെട്ട് സുരേഷ്ഗോപി, കാർ ഉടമയ്ക്ക് 9894 നഷ്ടപരിഹാരം
കോട്ടയം ; വെള്ളം കലര്‍ന്ന ഡീസല്‍ അടിച്ചതിന് പിന്നാലെ കാറിന് തകരാറുണ്ടായ സംഭവത്തില്‍ ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ ഉടമയ്ക്കു ഡീസലിനു ചെലവായ പണവും അറ്റകുറ്റ പണിക്കു ചെലവായ തുകയും പമ്പുടമ മടക്കി നല്കി.
ഡീസല്‍ തുകയായ 3394 രൂപയും നഷ്ടപരിഹാരവും അടക്കം 9894 രൂപയാണ് നല്‍കിയത്. ഈ മാസം 17 ന് പാലാ കടപ്പാട്ടൂരുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്ബില്‍ നിന്നാണു ഡീസല്‍ അടിച്ചത്.
36 ലീറ്ററോളം ഡീസല്‍ കാറില്‍ അടിക്കുന്നതിനിടെ പലതവണ ബീപ് ശബ്ദം കേള്‍ക്കുകയും സൂചനാ ലൈറ്റുകള്‍ തെളിയുകയും ചെയ്തതായി പരാതിക്കാരന് പറഞ്ഞു. പിന്നീട് കാര്‍ കമ്ബനിയുടെ വര്‍ക്ഷോപ്പില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഡീസലില്‍ വെള്ളം ചേര്‍ന്നതായി കണ്ടെത്തിയത്.
ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
-
Uncategorized4 weeks ago
അങ്കമാലിയിൽ വീട്ടിൽ തീ പിടുത്തം ; അച്ഛനും അമ്മയും 2കുട്ടികളും അടക്കം 4 പേർ വെന്തുമരിച്ചു
-
Latest news2 weeks ago
അടിമാലിക്ക് സമീപം സവാരി കേന്ദ്രത്തിൽ പാപ്പാൻ ആനയുടെ ചവിട്ടേറ്റ് മരിച്ചു
-
Latest news2 weeks ago
നേര്യമംഗലം വില്ലാഞ്ചിറയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം വീണ് അപകടം; രാജകുമാരി സ്വദേശി മരിച്ചു
-
Uncategorized3 weeks ago
ഓട്ടോറിക്ഷയിൽ കറങ്ങി മോഷണം, പ്രതികളായ രണ്ട് പേർ പിടിയിൽ
-
Latest news3 weeks ago
വാഹനത്തിൽ നിന്നും പുറത്തേക്ക് തുപ്പുന്നവർ ഇനി ശ്രദ്ധിചില്ലങ്കിൽ പണിയാകും , മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
-
Latest news2 weeks ago
സർജ്ജന് 16,000, മറ്റൊരുഡോക്ടർക്ക്13,000, ഓപറേഷൻ തിയേറ്ററിന്18,000.., ചികത്സയ്ക്ക് അമിത ഫീസ്;കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിക്കെതിരെ പരാതി
-
Latest news3 weeks ago
ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭർത്താവ് ഭാര്യയുടെ അമ്മവീടും സഹോദരവീടും തീയിട്ടു
-
Latest news1 week ago
അഴിമതി കുരുക്കിൽ പുരസ്കാര ജേതാവും ;മുൻ മൂന്നാർ പഞ്ചായത്ത് സെക്രട്ടറി കെ.എൻ സഹജനെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി